2014 ജൂലൈ 28, തിങ്കളാഴ്‌ച

PALESTINE -

പോരാടുന്നു നാം 

ആത്മ ബലത്തിൻ കെട്ടുറപ്പിൽ

ലോക ജനങ്ങളെ കാണുവിൻ 

ഇനിയുമെത്ര നാൾ ഇങ്ങനെ 

സ്വാതന്ത്രത്തിന് ദിനമെവിടെ 

ത്യാഗത്തിൻ ഫലമെവിടെ 

ഇസ്രായിലരെ ഇസ്രായിലരെ

നാളുകൾ കഴിയുമ്പോൾ 

ഈ വിജയം നമ്മുക്ക് സ്വന്തം

                                                              മാലിബ് മാട്ടൂൽ 





2014 ജൂലൈ 15, ചൊവ്വാഴ്ച

ഗാസ്സയും ജൂതരും പിന്നെ മലയാളിയുടെ സോഷ്യൽ മീഡിയ ചർച്ചകളും

ജൂത സഹോദര..... നിന് ചെയ്തികൾ കാണുമ്പോൾ ഞാൻ അറിയാതെ ഹിറ്റ്‌ലരെ ഇഷ്ട്ടപെട്ടുപോകുന്നു. 90% ജൂതരേയ്യും കൊന്നു തള്ളിയ ഹിറ്റ്‌ലർ പറഞ്ഞത് 10% ത്തെ ജീവനോടെ വിടുന്നു അപ്പോൾ വരും തലമുറ മനസ്സിലാക്കും ഞാൻ എന്തിനു ജൂതരെ കൊന്നുവെന്ന്!!!ആദ്യം ഞാൻ ഇങ്ങനെയാണ് എഴുതിയത്. പക്ഷേ ശത്രുവിന്റെ ശത്രുവിനെ ഹീറോ ആയി അവതരിപ്പിക്കാൻ തോനുന്നില്ല. കാരണം അന്ന് നീതി ജൂതരുടെ ഭാഗത്തായിരുന്നു. ഹിറ്റ്‌ലറിന്റെ അറും കൊലയെ ന്യയികരികുനില്ല  പക്ഷെ ഫലസ്തീൻ ജനതയെ ജൂതർ കൊന്നൊടുക്കുമ്പോൾ ന്യായം അവരുടെ ഭാഗത്ത് അല്ലാത്തത് കൊണ്ട് അതിനെ ശക്തമായ ഭാഷയിൽ എതിർക്കുന്നു.

രാഹുൽ ഈശ്വറിന്റെ അഭിപ്രായം മൊത്തം ഇന്ത്യക്കാരുടെ അഭിപ്രായമല്ല. അഭിപ്രായ സ്വതന്ത്രമുള്ള ഒരു നാട്ടിലാണല്ലോ നാം ജീവിക്കുന്നത്. ആസനത്തിൽ ആലുമുളച്ചാൽ അതുകാണിച്ചെങ്ങിലും ഫൈമസായാൽ മതിയെന്ന് കരുതുന്ന ചിലരുണ്ട്. അവർ ഇസ്രായെലിനെ അനുകൂലിച്ച് വല്ലതും എഴുതും നമ്മൾ കുറെ പേർ അതിനെ വിമർഷിക്കും തെറി അഭിഷേകം നടത്തും ഇവരെ വെറുക്കുന്നവർ ഷെയർ ചെയ്യും.നിങ്ങൾ വെറുക്കുന്ന സമയത്തും മറ്റൊരു വിഭാഗത്തിന് അവർ ഹീറോ ആവുകയാണ്. അത്തരം പോസ്റ്റ്‌ കാണുമ്പോൾ പുല്ലുവില കല്പിച്ച് വിട്ടുകളന്നാൽ അതോടെ തീരും, പിന്നെ അതുപോലൊരു പോസ്റ്റുമായി ആരും വരില്ല.

ഫിർഹൌൻ തൻറെ അന്ത്യം കുറിക്കുമെന്ന് കരുതി പ്രാണഭയത്താൽ അനേകായിരം ആണ്‍ കുട്ടികളെ കൊന്നൊടുക്കി.എന്നിട്ടും അവനെ വധിക്കാൻ പോകുന്ന കുട്ടി അവന്റെ ഭാര്യയുടെ സംരക്ഷണത്തിൽ വളർന്നു.തന്നെ വധിക്കാൻ ജന്മം കൊണ്ട മൂസ നബിയെ പിന്തുടർന്നു വന്ന ഫിർഹൗൻ കടലിൽ മുങ്ങി മരിച്ചു.ഇന്നും ആ ശവ ശരീരം ഒരു ദ്രിഷ്ട്ടാന്തമായി നിലകൊള്ളുന്നു.ഫിർഹൌൻ ഒരുപാട് ഇസ്രായേല്‍ വംശരെ കൊന്നു തള്ളിയിട്ടുണ്ട് അത് കൊണ്ട് ഫലസ്തീനിനെ ജൂതർ ആക്രമിച്ചപ്പോൾ ഫിർഹൌനെ നമുക്ക് അംഗികരിക്കാൻ കഴിയിലല്ലോ.  

ഫിർഹൌനെ പോലെ ഭരണവും ശക്തിയും സാമ്രാജ്യത്ത ശക്തികളുടെ പിന്തുണയും ഉണ്ടെങ്കിൽ എന്തും ചെയ്യാം ഞാൻ തന്നെ വലിയവൻ എന്ന് അഹങ്കരിച്ചു ബുള്‍ഡോസര്‍ ഷാരോണ്‍.ചെയ്ത ക്രൂരതകൾ കാരണം ജീവ ശവമായി  കിടന്നിട്ടും ഒരു വൈദ്യ ശാസ്ത്രത്തിനും ഒന്നും ചെയ്യാൻ പറ്റിയില്ല. . ഒരുപാട് നിരപരാധികളെ കൊന്നു തള്ളിയതിനു ഈ കിടപ്പില്‍ കിടന്നു ഒരു പാട് വേദന ഇയാള്‍ അനുഭവിച്ചു. ലോകത്ത് മസ്സിൽ പവർ കാണിക്കുന്നവര്കുള്ള താകീതാണ് ഇത്.അക്രമികാരികളായ ഭരണാധികാരികൾക്ക് ഒരു പാഠം.

വേദ ഗ്രന്ഥങ്ങൾ നന്നായി പഠിക്കുന്നവരാണ് ജൂതന്മാർ. ഈസ നബി വരുമെന്നും മുസ്ലിംങ്ങൾ നമ്മെ വധികുമെന്നും വിശ്വസികുന്നവർ.പ്രാണ ഭയത്താൽ "ഗർക്കധ്" എന്ന ചെടി വെച്ച് പിടിപ്പിച്ചവർ.വേറെ ഏതൊരു വസ്തുവിന്റെ പിന്നിൽ ഒളിച്ചാലും ജൂതരെ ആ വസ്തുകൾ കാടികൊടുക്കും.പൊതുവെ ഭീരുക്കളാണ് ജൂതന്മാർ .മതില് കെട്ടി അതിനകത്ത് നിന്നും ആക്രമിക്കുന്ന ഒരു വിഭാഗം.ഷാരോണിന്റെ ധാരുണ അന്ത്യം കണ്ടിട്ടും അഹങ്കാരത്താൽ അന്ധത ബാധിച്ചവർ. 

പാടത്ത് പശു പുല്ലു കടിച്ചാൽ ഇടപെടുന്ന ലോക പോലിസ് ചമയുന്ന അമേരിക്ക ഗാസ്സായുടെ കാര്യത്തിൽ പുല്ലു വില. അതിനു കാരണം ലോകജനതയുടെ ഒരു ശതമാനംപോലും വരാത്ത ജൂതര്‍ രാഷ്ട്രീയ-സാമൂഹിക-ശാസ്ത്ര മേഖലകളില്‍  കരുത്തറിയിച്ച മതവിഭാഗമാണ്.മസ്ജദുല്‍ അഖ്സാ തുരന്ന് സോളമന്റെ ദേവാലയമായ 'ഹൈക്കല്‍ സുലൈമാന്‍' നിര്‍മിക്കാന്‍ ശ്രമിക്കുന്ന ജൂതര്‍ പള്ളിയുടെ സമീപത്ത് ഇപ്പോള്‍തന്നെ 63 ജൂത ആരാധനാലയങ്ങള്‍ പണിതു കഴിഞ്ഞു. ഇസ്റാഈല്‍ പ്രശ്നം കേവലം രാഷ്ട്രീയമല്ല, മറിച്ച് വിശ്വാസപരം കൂടിയാണ്.

യുദ്ധ കൊതിയന്മാരായ ജൂതന്മാർ പൊതുവെ കുതന്ത്രം കൊണ്ട് വിജയികുന്നവരാണ്. ചിലർ മനുഷ്യ ബോംബുകളാകുന്ന കാലത്തു വിത്യസ്തമായ ഒരു പദ്ധതിയാണ് ജൂതന്മാർ ആവിഷ്കരിച്ചത്‌. മറ്റു രാജ്യത്തുള്ള ഉദ്യോഗസ്ഥരെ ജൂത സ്ത്രീകൾ വശീകരിച്ചു ലൈംഗികമായി ബന്ധപെടുകയും അത് അവർ അറിയാതെ ഷൂട്ട്‌ ചെയ്യ്തു ബ്ലാക്ക്‌ മെയിൽ ചെയ്തു  അതിലൂടെ അവരെ നിശബ്ധരാക്കുന്നു. പല നേതാക്കളും അവർക്ക് മുന്നിൽ അടിയറ വെച്ചത് പെണ്ണിനോടുള്ള അമിത ഭ്രമമാണ്. പക്ഷെ തന്ത്രങ്ങളുടെ മേൽ കുതന്ത്രം എല്ല കാലത്തും വിജയിക്കില്ല എന്ന് കാലം അവർക്ക് കാണിച്ചു കൊടുക്കും 

നബി കുടുംബത്തോടുള്ള പ്രേമപ്രകടനവുമായി മുസ്‌ലിംകള്‍ക്കിടയില്‍ ചുറ്റിക്കറങ്ങിയ യഹൂദിയായ അബ്‌ദുല്ലാഹിബ്‌നു സബഅ്‌ ആണ്‌ ശിആയിസത്തിന്റെ സൂത്രധാരന്‍. മുഹമ്മദ്‌ നബി(സ)ക്കു ശേഷം മുസ്‌ലിംകളുടെ നേതൃത്വം അലി(റ)ക്ക്‌ കൊടുക്കാന്‍ നബി(സ) വസിയ്യത്ത്‌ ചെയ്‌തിട്ടുണ്ടെന്ന്‌ വാദിക്കുകയും തുടര്‍ന്ന്‌ അലി(റ)യെ അല്ലാഹുവിന്റെ സ്ഥാനത്തേക്ക്‌ ഉയര്‍ത്തുകയും ചെയ്‌തതിന്റെ പിന്നിലെ സര്‍വ കുതന്ത്രങ്ങളും ഇബ്‌നു സബഇന്റെ തലയില്‍ നിന്നാണ്‌ ഉദിച്ചത്‌.യഹൂദികള്‍ അന്നും ഇന്നും എന്നും മുസ്‌ലിംകളെ തമ്മിലടിപ്പിക്കാനാണ്‌ ശ്രമിച്ചിട്ടുള്ളതെന്ന്‌ ചരിത്രം വ്യക്തമാക്കുന്നുണ്ട്‌. 

യൂറോപ്യന്‍മാരുടെ ഏകാധിപത്യ ഭരണത്തില്‍ കൂട്ടക്കുരുതികള്‍ക്കിരയായ ജൂത സമുദായം കത്തോലിക്കാ സഭയുടെ പ്രതാപ കാലത്തും നിരന്തരം അക്രമിക്കപെട്ടതിനുള്ള  പ്രധാന കാരണം യേശുവിന്റെ കൊലയാളികൾ എന്ന വിശ്വാസമായിരുന്നു. 1933 ലെ കൂട്ടക്കൊലയോടെ യൂരോപ്പിയർ ജൂതരെ ശല്യം ഒഴിവാക്കാൻ ഫലസ്തീനിലേക്ക് കുടിയിരുത്തുകയായിരുന്നു . ഇസ്രായേൽ എന്ന രാജ്യം നിലനിൽക്കേണ്ടത് ഇനി യൂരോപ്പിയരുടെ ആവശ്യമാണ്‌. എത്ര ഫലസ്തീനിയെ കൊന്നാലും ശരി, ജൂതർ ജറുസലേമിൽ തുടരേണ്ടത് യൂറോപ്പിന്റെ ആവശ്യമാണ്‌.

ക്രിസ്തിയ ആക്രമണത്തിൽ നിന്നും അഭയം തേടിയ ജൂതർക്ക് അഭയം നല്കിയത് ഇസ്ലാമിക്‌ രാഷ്ട്രങ്ങൾ ആയിരുന്നു. 1881 ൽ ഫലസ്തിനിലെക്കു ജൂതന്മാർ കൂട്ടത്തോടെ വരികയും അവിടെ ഭൂമി വാങ്ങി സ്ഥിരതാമസക്കാർ ആവുകയായിരുന്നു.പാല് കൊടുത്ത കൈക്ക് തന്നെ കൊത്തി ജൂതന്മാർ.
ഏക്കർ കണക്കിന് ഭൂമി വാങ്ങുകയും അതിനു ചുറ്റുമതിൽ ഉണ്ടാകുകയും ചയ്തു.കാലിമെക്കൽ കൊണ്ട് ഉപജീവനം നടത്തിയ  ഫലസ്തിനികൾ മതിൽ കെട്ടുകൾ ബുദ്ധിമുട്ടുണ്ടാക്കിയപ്പോൾ മിച്ച ഭൂമിയും വിറ്റ് അവർ പലായനം ചയ്തു കൊണ്ടേ ഇരുന്നു. 

കരാറുകൾ പലതും അവർ കാറ്റിൽ പറത്തി.രണ്ടു രാജ്യമെന്ന വിഭജനത്തിൽ ഫലസ്തീനികൾക്ക് സ്വന്തമായി ഒരു രാജ്യം ഉണ്ടായില്ല.രാജ്യം ഇല്ലത ജനതയ്ക്ക് ജനത ഇല്ലാത്ത രാജ്യം കൊടുക്കുക എന്ന ജൂത സയനിസ്റ്റു കുബുദ്ധിയിൽ 1948 ൽ ഇസ്രായിൽ രാജ്യം രൂപം കൊണ്ടു.ഇസ്രയേല്‍ എന്ന രാജ്യം പഴയ നിയമത്തില്‍ വാഗ്ദാനം 'ചെയ്യപ്പെട്ടിരുന്നു എന്ന കഥയുണ്ടാക്കി അറബ്‌ സമൂഹങ്ങളെ അവരുടെ വസതികളില്‍ നിന്ന്‌ പുറംതള്ളി അന്യായമായ ഒരു രാഷ്ട്രം  ഒരു കൊടും ചതിയിലൂടെയും ഗൂഡാലോചനയിലൂടെയും രൂപപ്പെടുത്തി.

അപ്പുറത്ത്‌ രക്തബന്ധുക്കളും കൂട്ടുകാരാണെങ്കില്‍ പോലും അധര്‍മ്മത്തിനെതിരെ പൊരുതാനാണു ശ്രീ ക്രിഷ്ണന്‍ അര്‍ജുനനെ ഉപദേശിചത്..മനുഷ്യരായ നാം സത്യതോടൊപ്പം നില്ക്കണം. ഇസ്രായേല്‍ കൊടും ക്രൂരതയ്ക്ക് എതിരെ ശബ്ദമുയർത്തിയവരെ നമ്മുടെ മാധ്യമ സുഹ്ർത്തുകളും ചാനലുകളും തീവ്രവാധിയാക്കി.തീവ്രമായി ചിന്തിക്കുന്നവനും അങ്ങനെ പ്രവത്തിക്കുന്നവരും ഏതു മതക്കരായയും തീവ്രവാദികൾ തന്നെ.അമേരിക്ക നിര്‍ണ്ണയിച്ചുകൊടുത്ത ഭീകരവാദത്തിന്റെ പരിധിയില്‍ സ്വന്തം ജീവനും മാനവും രക്ഷിക്കാന്‍ കല്ലെറിയുന്ന ഫലസ്തീന്‍ സ്വാതന്തൃപോരാളികളും.

നാം കാണാതെ പോവരുത് അറബ് രാഷ്ട്രങ്ങളുടെ നിശബ്ദധ ..ആയിരങ്ങൾ ഇസ്രായേലിന്റെ ആക്രമണത്താൽ ചോരയൊലിപ്പിച്ചു കിടക്കുമ്പോഴും അതിർത്ത അടച്ചു വെച്ച് കൊണ്ട് ഇസ്രായേലിന്റെ മുന്നിലേക്ക്‌ നിരായുധരായ സ്വന്തം സഹോദരങ്ങളെ തള്ളിവിട്ടു കൊണ്ടിരിക്കുന്നു ഈജിപ്ത്.പലസ്തീൻ ജനതയ്ക്ക് ജീവ വായു നൽകിയ മുർസീയെ തുറങ്കിലടച്ചു.ഒരു കാര്യം സത്യം ഈ പാവങ്ങളെ സഹായിക്കൽ ആരും ഉണ്ടാവുകയില്ല.ഇവിടെ പലസ്തീൻ മണ്ണിൽ മരിച്ചു വീഴുന്ന ഓരോ കുഞ്ഞും ഭാഗ്യവാൻ എന്ന് മാത്രം പറയാം.. കാരണം.. ഇന്നല്ലെങ്കിൽ നാളെ അവർ ജൂത തോക്കിൽ പിടഞ്ഞു മരിക്കേണ്ട വര ആണ്..

ഒരു കരണത്ത് അടിച്ചാൽ മറു കരണം മാത്രമല്ല ഒരു നന്മ കൂടി ചെയ്യണമെന്നു പഠിപ്പിച്ച മതമാണ്‌ ഇസ്ലാം.നാം ഗാസയിൽ നിന്ന് പഠികേണ്ടത് എന്താണ്. കണ്ണ്‍ മുന്പിൽ ഉറ്റവരും ഉടയവരും പിടന്നു വീണു മരികുന്നത് കണ്ടിട്ടും ക്ഷമയോടെ പടച്ച്ചവനിൽ നിന്നും നീതി കിട്ടുമെന്ന് വിശ്വസികുന്നവർ. ക്ഷമ ഈമന്റെ പകുതിയാണ്.അത്യാധുനിക്ക യുദ്ധ സാമഗ്രികൾ കൊണ്ട് ആക്രമിക്കുമ്പോൾ  കയ്യിൽ ഒരു കഷണം കല്ലുമായി പ്രതിരോധിക്കുന്ന കുട്ടികൾ അവരുടെ ഇച്ചാ ശക്തിയാണ് നമുക്ക് കാട്ടി തരുന്നത്.

ദൈവ പുത്രനെ കൊന്നവരെ തങ്ങളുടെ 109 പ്രദേശങ്ങളിൽ നിന്ന് പുറത്താക്കുകയും അനേക ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തവർ ഇന്ന് ഇസ്രായേലിനു വേണ്ടി ജയ് വിളിക്കുന്നത് ഒരു ശല്യം ഒഴിവായ ആഹ്ലാദത്തിൽ മാത്രമാണ്. അല്ലെങ്കിൽ 1900 വർഷം നിന്ദ്യരും നിക്രിഷ്ടരുമായ ജൂതർ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ഇവരുടെ ജനതയായത്

ജൂതനും ക്രിസ്ത്യനും ഹിന്ദുവും മുസ്സല്മാനും മതമുള്ളവനും ഇല്ലാത്തവനും മനുഷ്യനാണ്. വെട്ടിയാൽ മുറിവേല്ക്കുകയും വേദനിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യർ. അക്രമിക്കപെടുന്ന സമൂഹത്തിനു വേണ്ടി നാം ഒന്ന് വേദനിച്ചാലോ നമ്മുടെ പ്രതിഷേധം അറിയിച്ചാലോ അതിൽ ഒരു തെറ്റുമില്ല.ശത്രുവിന്റെ നാശത്തിനല്ല മറിച്ചു അവർ ഹിദായത് കിട്ടി ശത്രു പക്ഷത്തുള്ളവരും നേർമാർഗ്ഗത്തിലെക് വരാൻ വേണ്ടിയും അവരിൽ നിന്നും നീതി കിട്ടാനും സമാധാനത്തിനും വേണ്ടി പ്രാർത്തിക്കുക. 
                                                                                                                          മാലിബ് മാട്ടൂൽ







2014 ജൂലൈ 11, വെള്ളിയാഴ്‌ച

കത്തുന്നത് ഗ്യാസ് അല്ല മറിച്ച് "ഗസ്സാ"

പിറന്ന മണ്ണിൽ 
പിടന്നു വീഴും 
പിഞ്ചു പൈതങ്ങൾ 

കണ്ണ് മുൻപിൽ 
കത്തിയെരിയുന്നു 
കുടുംബമൊന്നാകെ 

ചോര ചാലിൽ 
ചലനമറ്റു കിടക്കും 
ചെറു ബാല്യങ്ങൾ 

തകർന്ന സ്വപ്നങ്ങളും 
താലോലിക്കാൻ ഇനി വെറും 
തേങ്ങലുമാത്രം ബാകി 

ജീവനെടുത്താലും 
ജയിലിൽ അടച്ചാലും 
ജയിക്കാനായി പുതു ജീവൻ തളിർത്തു വരും 

                                                    മാലിബ് മാട്ടൂൽ 



2014 ജൂൺ 6, വെള്ളിയാഴ്‌ച

പ്രകൃതിയുടെ സംരക്ഷകനാവണം ഓരോ മനുഷ്യരും

നല്ലൊരു ചിത്രം വരയ്‌ക്കാന്‍ ഒരുപാട്‌ അധ്വാനമുണ്ട്‌.വരയും വര്‍ണവും കൃത്യമായി യോജിപ്പിച്ച്‌, വ്യത്യസ്‌ത നിറങ്ങളെ മനോഹരമായൊരു ചിത്രമാക്കിയെടുക്കുന്നത്.അത് പോലെയാണ് വർണ്ണ സുന്ദരമായ പ്രകൃതിയെ സംരക്ഷിക്കുന്നത്.നട്ടു നനച്ചു ഒരു വിത്തിനെ മരമായി മാറ്റിയെടുക്കാൻ ഒരു പാട് അദ്ധ്വാനമുണ്ട്,പക്ഷെ ഒരു നിമിഷം കൊണ്ട് നമുക്ക് അതിനെ വെട്ടി മാറ്റാം.പ്രകൃതിയുടെ സംരക്ഷകനാവണം ഓരോ മനുഷ്യരും. 

ജൂലൈ 5 നു ലോക പരിസ്ഥിതി ദിനമായി നാം കൊണ്ടാടി. ഇപ്പോൾ എല്ലാറ്റിനും ഓരോ ദിനങ്ങൾ ഉള്ളത് കൊണ്ട് ചില പ്രയോജനങ്ങൾ  ഉണ്ട്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി എങ്കിലും കുറച്ചു തൈകൾ നാട്ടിൽ വെച്ചു പിടിപ്പിച്ചു.നിങ്ങൾ ഒരു തൈ നാട്ടു വളർത്തുകയും  അതിലെ കാഴ്കനികൾ ഏതെങ്കിലും ഒരു ജീവിയോ മനുഷ്യനോ ഭക്ഷിച്ചാൽ അത് ദാനമായി രേഖപ്പെടുത്തുമെന്നാണ് ഇസ്ലാം പ റയുന്നത്.അത് കൊണ്ട് ഒരു തൈ നടാൻ ജൂലൈ 5 വരെ കാത്തിരികേണ്ട.

ഖുര്‍ആന്‍ വളരെ വ്യക്തമായി പറയുന്നു മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഭൂമിയില്‍ നാശമുണ്ടാകുന്നത്‌.നമ്മുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തു കൊണ്ട് കാലാവസ്ഥയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ പ്രവർത്തന  ഫലമായി ഉണ്ടായതാണ്. അത്കൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ  നാം തന്നെയോ അല്ലെങ്ങിൽ വരും തല മുറയോ അനുഭവികേണ്ടി വരും..

കാലാവസ്തയും, പ്രകൃതിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് അറിയാത്തതായി ആരും ഇല്ല.എന്നിട്ടും പ്രകൃതിയെ മനുഷ്യന്റെ ആഗ്രഹാത്തിനനുസരിച്ചു മാറ്റം  വരുത്തിയതാണ് ഇന്നു നാം നേരിടുന്ന പ്രശ്നങ്ങൾ.പ്രക്രതിയുമായി ഇണങ്ങി ജീവിക്കേണ്ട മനുഷ്യന്‍ ഇന്ന്അതിനെ നശിപിക്കുകയാണ്.യുദ്ധത്തിൽ പോലും ശത്രുവിന്റെ മരങ്ങൾ നശിപ്പിക്കാൻ പാടില്ല എന്ന് പഠിപ്പിക്കുന്ന മതമാണ്‌ ഇസ്ലാം.

 പ്രകൃതിയുടെ സമ്പത്താണ് വനങ്ങള്‍. അത്  വെട്ടി നശിപ്പിക്കരുതെന്ന് പറയുന്നത് മനുഷ്യനും, ജന്തുജാലങ്ങളും പുറത്തു വിടുന്ന കാര്‍ബണ്ടായോക്സൈഡ്  ശ്വസിക്കുന്നത് ആ വനങ്ങളിലെ വൃക്ഷങ്ങളാണ്.അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ്‌ കൂടിയപ്പോള്‍ ആഗോള താപനില ക്രമേണ ഉയര്‍ന്നു.ഓരോ വ്യക്തിയും കഴിയുന്നത്ര മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ ശ്രമിക്കുക.ഇവിടെയാണ് സൃഷ്ടാവിന്റെ സൃഷ്ടികളെ പരിപാലിക്കുന്നത് വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്.അല്ലാഹുവില്‍ നിന്ന് ലഭിച്ച അമാനത്തായാണ് പ്രകൃതിയെ ഇസ്‌ലാം കണക്കാക്കുന്നത്.

ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്നതു വിഡ്ഢിയായ മനുഷ്യനാണ്.പ്രക്രതി വിഭവങ്ങളെ നശിപ്പിക്കുമ്പോൾ നാം ഓർക്കുക  ‍വരാനിരിക്കുന്ന തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അതെന്ന്.ലോകാവസാനത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷമാണ് നിങ്ങള്‍ ജീവിച്ചിരിക്കുന്നതെങ്കിലും കൈയിലുള്ള തൈ നടുക” എന്നു പ്രവാചകന്‍ ഉപദേശിച്ചിടുണ്ടെങ്കിൽ പ്രക്തിയെ സംരക്ഷിക്കുക എന്നത് എത്ര നല്ല പ്രവർത്തിയാണ്.നീ നദിയിൽ നിന്നോ സമുദ്രത്തിൽ നിന്ന് തന്നെയോ വെള്ളം ഉപയോഗിക്കുന്നുണ്ട്  എങ്കിൽ നിനക്ക് ആവശ്യമുള്ളത് മാത്രം എടുകുക.

ഈ പ്രപഞ്ചവും, അതില്‍ ഉള്പെട്ടിരിക്കുന്ന സകല സൃഷ്ടികളും സൃഷ്ടാവിന്റെ വ്യക്തമായ ഉധേശ്യതിലാണ് സംവിധാനിക്ക പെട്ടീട്ടുള്ളത്.ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത്‌ നിന്ന്‌ അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട്‌ നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക്‌ അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച്‌ നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച. (ഖുർആൻ 2:164 )

പരിസ്ഥിതിക്ക് മതങ്ങള്‍ മഹത്തായ സ്ഥാനം നല്‍കിയിട്ടുണ്ട്. പരിസ്ഥിതിയെ തകര്‍ക്കുന്നത് കുറ്റവും പാപവുമായി എല്ലാ മതങ്ങളും പരിഗണിക്കുന്നു.ഭൂമിയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും സഹായകമാണ്‌ ഇസ്‌ലാമിന്റെ സന്ദേശം.നാം ജീവിക്കുന്ന ഭൂമിയെ അഗാധമായി സ്‌നേഹിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഈ ഭൂമിയെ സ്‌നേഹിക്കുകയെന്നാല്‍ നമ്മെത്തന്നെയും നമ്മുടെ സ്രഷ്‌ടാവിനെയും സ്‌നേഹിക്കുക എന്നാണ്‌.പ്രകൃതി വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്താന്‍ മനുഷ്യന് അവസരമൊരുക്കുന്നതോടൊപ്പം തന്നെ പ്രകൃതിക്കു മീതെ കൈ കടത്തുന്നതും ചൂഷണാത്മകമായി സമീപിക്കുന്നതും നബി (സ്വ) ശക്തമായ ഭാഷയില്‍ നിരുത്സാഹപ്പെടുത്തി. 







2014 ജൂൺ 1, ഞായറാഴ്‌ച

ലൈക്കിനും കമെന്റ്റ്റിനും വേണ്ടി സോഷ്യൽ മീഡിയയിൽ

ഓരോ വ്യക്ത്തിയും തന്റെ മുഖം ഏതെങ്കിലും മീഡിയകളിൽ വരണമെന്ന മോഹിക്കുന്നവരാണ്. ഒരാൾ തന്റെ പേരും ഫോട്ടോയും പത്രത്തിൽ വരാൻ പല വഴികളും നോക്കി. അവസാനം മരണത്തിലൂടെയെങ്കിലും അത് സംഭാവിക്കട്ടെ എന്ന് കരുതി ട്രെയിനിനു മുൻപിൽ ചാടി മരിച്ചു. പക്ഷെ വിധിയുടെ വിക്രിതികൾ കാരണം അന്നത്തെ മീഡിയകൾ കൊടുത്തത് "അഞ്ജാതന്റെ ശവം" റെയിൽ പാളത്തിൽ. പണി നയ്സായിട്ട് പാളി. 

സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാനായി തൂങ്ങി മരണം അഭിനയിച്ചവാൻ അവസാനം ഈ ലോകത്ത് നിന്ന് തന്നെ അപ്‌ലോഡ്‌ ആയ കഥ നാം വായിച്ചതാണ്. അതുപോലെ ചോര തിളപ്പിന്റെ ആവേശത്തിൽ സാഹസികമായി ട്രെയിനിന്റെ മുന്പിൽ നിന്നും രക്ഷപെടുന്ന വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച ഒരു വ്യക്തി ട്രെയിൻ തട്ടി മരണപെട്ട വാർത്തയും നാം കേൾക്കുകയുണ്ടായി.  

സോഷ്യൽ മീഡിയയുടെ വരവോടെ ഓരോ വ്യക്തിക്കും താരമായി മാറാനുള്ള അവസരം കിട്ടുകയുണ്ടായി. പല പോസുകളിലെ തന്റെ ഫോട്ടോകൾ വഴി ഒരു താരമാകാൻ നോകുകയാണ്. പ്രായ വിത്യാസമൊ ആണ്‍ പെണ്‍ വിത്യസമൊ ഇല്ലാതെ എല്ലാവരും ഫോട്ടോ ഇടുന്ന തിരക്കിലാണ്.കുറെ കാണാൻ കൊള്ളാത്ത എന്നെ പോലുള്ളവർ ഫോട്ടോ എഡിറ്റിംഗ് വഴി താരമാകാൻ ശ്രമിക്കുന്നു . ഫോട്ടോ എടുക്കാനായി ജീവിക്കുന്ന ചിലരുടെ ഒറിജിനൽ രൂപം പടച്ചോനെ പറയാതിരികുന്നതാ നല്ലത്. പക്ഷെ ഫോട്ടോ കണ്ടാൽ ലോക സുന്ദരിയോ സുന്ദരാനോ അവരാണെന്നു തോനി പോകും. എല്ലാം ഫോട്ടോ ഷോപ്പ് മായാജാലം.... 
സ്വന്തം  രൂപം വളരെ മനോഹരമായ രീതിയിൽ ചിത്രീകരിച്ചു പോസ്റ്റ്‌ ചെയ്യാൻ രാവിലെ മുതൽ ക്യാമറയുമായി യുവാക്കൾ ഇറങ്ങുകയായി. എങ്ങിനെ എവിടെ നിന്ന് ഫോട്ടോ എടുക്കണമെന്ന് ഉപദേശം കൊടുക്കാൻ കുറെ ഫ്രീക് ഫ്രണ്ട്സും ഉണ്ടാവും കൂടെ. കോലം കണ്ടാൽ  തോന്നും ഏതെങ്കിലും അന്യഗ്രഹ ജീവികൾ ആയിരിക്കുമെന്ന്. പലതരം കളർ ഡ്രെസ്സും പല കൊലത്തിലുള്ള മുടിയും പിന്നെ ഭ്രാന്തനെ പോലെ തോനിക്കുന്ന താടിയും മീശയും. ആകെ മൊത്തത്തിൽ ഒരു "കിടു" ലുക്ക് (അവരക്ക് സ്വയം തോനുന്നു എന്ന് മാത്രം).   

ക്യാമറയിൽ ഒപ്പിയെടുത്ത അനേകായിരം ഫോട്ടോകളിൽ നിന്നും കൊള്ളാം എന്ന് സ്വയം തോനുന്ന ഫോട്ടോകൾ പോസ്റ്റ്‌ ചെയ്യുക വഴി കിട്ടുന്ന ലൈക്കും ശയറും പിന്നെ പലതരം കമെന്റ്സും കാണുമ്പോൾ ഒരു ബിരിയാണി കയിച്ച സുഖം. പ്രിയപ്പെട്ട  കൂട്ടുകാർക്ക് തന്റെ ഫോട്ടോ ലൈക്ക് ചെയ്യാൻ മെസ്സേജും കോളുകളും ചെയ്യുന്ന മനോഹരമായ അവസ്ഥയും ഒട്ടും കുറവല്ല. "ഡാ നിന്റെ ഫോട്ടോ കൊള്ളാം ..കിടു" ഇങ്ങനെ ഒരു കമെന്റ് കണ്ടാൽ സന്തോഷം കൊണ്ട് തുള്ളി ചാടുന്ന ഒരു  തരം മാനസികാവസ്ഥ. 

ഇന്റെർനെറ്റ് ഭാഷയിൽ രൂപം കൊണ്ട ഒരു വാക്കാണ്‌ "സെല്ഫി". സ്വന്തം ഫോട്ടോകൾ സ്വയം ചിത്രീകരിക്കുന്ന ഒരു രീതി. ഒരു ക്യാമറ അല്ലെങ്കിൽ മൊബൈൽ ഫോണ്‍ ഉപയോകിച്ചു സ്വന്തം പടം പകർത്തുന്നതിനെയാണ് സെല്ഫി കൊണ്ട് ഉദ്ദെഷിക്കുന്നത്.ഇങ്ങനെയുള്ള പടങ്ങൾ കൂടുതാലായി എടുക്കുന്നവരിൽ മനശാസ്ത്ര വൈകല്യം ഉള്ളതായി പഠനങ്ങൾ കണ്ടെത്തിയിടുണ്ട്. സെല്ഫി അമിതമായി ഉപയോഗിക്കുന്നവരിൽ കണ്ണാടിയിൽ ദീർഘ  നേരം നോക്കുന്ന ഒരു ശീലം കണ്ണാൻ സാധിക്കും.

സെല്ഫി യിലൂടെ എടുത്ത പടങ്ങൾക്ക്പരമാവധി ലൈക്കുകൾ  കിട്ടിയാൽ സ്വന്തം മുഖം സുന്ദരമാണ്യെന്ന ആത്മ സംതൃപ്തി കിട്ടും. നേരെ മറിച്ച് വല്ല മോശം കമെന്റ്സും കിട്ടിയാൽ വല്ലാത്ത ഒരു വിഷമവും മാനസിക പിരിമുറുക്കവും ഉണ്ടാക്കും. പിന്നെ ഇല്ലാത്ത പണം ചിലവാക്കി കുറെ ക്രീമും അല്ലെങ്ങിൽ ബ്യൂട്ടി പാർലറുകളിൽ  മുഖം മിനുക്കാൻ വേണ്ടതെല്ലാം ചെയ്യും.

ഒരു പൊതു വേദിയിൽ ചെല്ലുമ്പോൾ മറ്റുള്ളവർ എന്നെ തന്നെ നോക്കുന്നുണ്ടോ എന്റെ കുറ്റങ്ങൾ കണ്ടെത്തി എന്നെ കളിയാക്കുന്നുണ്ടോ  ഇങ്ങനെയുള്ള മാനസിക പിരിമുറുക്കം കാരണം മറ്റുള്ളവരുടെ മുൻപിൽ നേർക്കുനേർ നില്ക്കാൻ കഴിയാതെ വരുമ്പോൾ അവർ സോഷ്യൽ മീഡിയകളെ വല്ലാതെ ഉപയോഗിക്കുന്നു. നിങ്ങൾ കിടയിൽ ഞാനും ഉണ്ടെന്നു കാണിക്കാൻ കണ്ടതിനും കേട്ടതിനും ലൈക്കും പിന്നെ കുറെ ഷെയർ ചെയ്യലും. ഒരു കൂട്ടുക്കാരൻ പിതാവിന്റെ മരണം മറ്റുള്ളവരെ അറിയിക്കാൻ പോസ്റ്റ്‌ ചെയ്യുമ്പോൾ ലൈക്ക് അടിക്കുന്നത് എന്തിനാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല.

മരണ വാർത്തകൾക്ക് ലൈക്ക് അടിക്കുന്നത് നല്ല ഒരു ശീലമാണോ? സ്വയം ചോദിച്ചു നോക്കിയാൽ  ചിലപ്പോൾ നിങ്ങള്ക്ക് ഉത്തരം കിട്ടിയെകാം.ഒന്നും വായികാതെ കണ്ട സ്ഥലത്തെല്ലാം ലൈക്ക് അടിക്കുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ. അവരുടെ ചില ലീല വിലാസങ്ങൾ എന്ന് ചിരിച്ചു തള്ളാം. അപ്പൂപ്പൻമാർ മുതല കൊച്ചു പിള്ളേർ വരെ പലതും പോസ്റ്റ്‌ ചെയ്യുന്നു ഷെയർ ചെയ്യുന്നു. അതിനു മുന്പ് അതിന്റെ സത്യാവസ്ഥ അന്വേഷികാതെയാണ് പലരും പലതും ചെയ്യുന്നത്.പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ചിന്തികാതെ എടുത്ത് ചാട്ടം നല്ലതല്ല. 

സോഷ്യൽ മീഡിയയുടെ വരവോടെ വ്യക്തികൾ തമ്മിലുള്ള മുഖാമുഖ സംഭാഷങ്ങൾ കുറഞ്ഞു. ഓരോ നിമിഷങ്ങളിലും ഞാൻ എന്ത് ചെയ്യുന്നു വെന്ന് മറ്റുള്ളവരെ അറിയിക്കാൻ സ്റ്റാറ്റസ് മാറ്റി കൊണ്ടിരുക്കുനതും തുന്നതും തൂറിയതും വരെ പോസ്റ്റ്‌ ചെയ്യുന്ന ഒരു അവസ്ഥ. ഒരു കൂട്ടുകാരനെ നേരിൽ കണ്ടാൽ സംസരികാതെ ഫേസ്ബുക്ക്‌ മെസ്സേജ് വഴി നിന്നെയെന്ത ഇന്ന് ടൌണിൽ കണ്ടത് എന്ന് ചോദിക്കുന്ന ഒരു വിചിത്ര സുഹ്രത്ത് ബന്ധം.  

                                                                                                                            മാലിബ് മാട്ടൂൽ 

Face book's mission is to give people the power to share and make the world more open and connected. People use Face book to stay connected with friends and family, to discover what's going on in the world, and to share and express what matters to them.

2014 ഏപ്രിൽ 7, തിങ്കളാഴ്‌ച

പ്രതീക്ഷ

                     പ്രതീക്ഷ 
                 ---------------------
ഓർമ്മകളുടെ തോണിതുഴയവേ,
കരക്കടുകാനവാതെ
ദിശയറിയാതെ പതറി 

മകരമാസ മഴയിൽ 
ഒലിച്ചു വന്ന മരകൊമ്പിൽ തട്ടി 
തോണിയോന്നുലന്നു  

ദുരെ എന്‍ മിഴിയില്‍ കണ്ടു
കരയാണെന്ന് അത് കരയാണെന്ന് 
തോന്നല്‍ വെറും തോന്നല്‍

ഓളങ്ങളുടെ താരാട്ടുകേട്ടു ഞാൻ 
ഒരു തീരത്തുമടുക്കനാവാതെ 
പുഴയുടെ നടുവില്‍ എന്നെയാരോ തളച്ചിട്ടു

കാര്‍മേഘള്‍‍ക്കൊപ്പം  വന്ന മിന്നല്‍പിണരുകള്‍
കൂരിരുട്ടിൽ ഇത്തിരി വെളിച്ചമേകി 
പോറലേല്‍ക്കാത്ത ഒരു നിശബ്ദത..

തണുത്ത വെളുപ്പാന്‍ കാലത്തെ 
സൂര്യ കിരണമേ  
നിന്നിലാണ്  എന്റെ പ്രതീക്ഷ ....

                                             മാലിബ് മാട്ടൂൽ 

2014 ഏപ്രിൽ 3, വ്യാഴാഴ്‌ച

വോട്ട് ചെയ്യും മുൻപ് ഒരു നിമിഷം

എന്തിനു വേണ്ടിയാണ് വെയിലത്ത് ക്യു നിന്ന് നമ്മുടെ വിലപെട്ട സമയം പാഴാക്കി വോട്ട് രേഘപെടുത്തി  ഒരു എം പി യെ തിരഞ്ഞെടുക്കുന്നത്. നാട്ടില്‍ റോഡുകൾ , പാലങ്ങൾ , സ്കൂളിന്റെ  മതിലുകൾ, ബസ് വെയിറ്റിംഗ് ഷെഡ് എന്നിവ ഉണ്ടാക്കാനോ അതോ ഭക്ഷണം കിട്ടാത്ത ആദിവാസികൾക്ക് കക്കൂസ് പണിത് കൊടുക്കണോ.യഥാർത്തത്തിൽ എന്താണ് ഒരു എം പി യുടെ ഏറ്റവും പ്രധാന ഉത്തരവാദിത്ത്വം?.

എല്ലാ ജോലിക്കും യോഗ്യതയും പരിചയ സംബന്നതയും നോക്കിയാണ് നിയമനങ്ങൾ നടക്കുന്നത്. പക്ഷെ നമ്മുടെ നാട് ഭരിക്കേണ്ട നേതാകൾക്ക് എന്ത് അടിസ്ഥാന യോഗ്യതയാണ് ഉള്ളത്. നാലഞ്ചു വർഷം ജയിലിൽ കിടന്നതോ അതോ പ്രായപൂർത്തി ആവാത്ത പെണ്ണിനെ പീഡിപ്പിച്ചതൊ രണ്ടുമൂന്നു ക്രിമിനൽ കേസ്സ് ഉള്ളതോ അതുമല്ലെങ്ങിൽ അഴിമതിയിൽ ഡോക്ക്ട്ടരെറ്റ് കിട്ടിയതോ. 

പാര്‍ലമെന്‍റില്‍ വാ തുറക്കാത്ത എത്രയെത്ര 'ദേശീയ' നേതാക്കളെയാണ് നാം തെരെഞ്ഞെടുത്ത് വിട്ടത്.ഉറക്കമുനരുമ്പോൾ മുന്പിൽ ചായ ഇല്ലെങ്ങിൽ അത് വരും വരെ വീണ്ടും  ഉറങ്ങുന്ന നേതാകൾ.ഭാഷ മനസ്സിലായില്ലെങ്ങിൽ ഉറങ്ങുന്നതല്ലേ നല്ലത് എന്ന തിരിച്ചറിവായിരിക്കും കേരള നേതകളെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.സാക്ഷര കേരളമേ നിനക്കു നന്ദി...നിനക്കു നന്ദി.

നമ്മുടെ തെരെഞ്ഞെടുപ്പ് പ്രചരണവും അവകാശ വാദങ്ങൾ ഇങ്ങനെയല്ലേ ഞങ്ങളുടെ എം പി അവിടെ ആ വികസനം ഉണ്ടാക്കി, ഇവിടെ ഈ വികസനം ഉണ്ടാക്കി പിന്നെ എന്തൊക്കെ അവകാശ വാദങ്ങളാണ്. ഇത് കേൾക്കുമ്പോൾ പഴയ ഒരു സിനിമ ഡയലോഗ് ഓര്മ്മ വന്നത് മലപ്പുറം കത്തി അബുംവില്ലും അവസാനം പവനായി ശവമായി.ബഡ്ജറ്റ് തയ്യാറാക്കുമ്പോഴും,ഫണ്ടുകളും പദ്ധതികളും വിതരണം ചെയ്യുമ്പോഴും നന്നായി ഉറങ്ങി ബഡ്ജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ് അയ്യോ പോയേ അവഗണിച്ചേ എന്ന്‍പറയും. 

ഇന്ത്യയിലെ പത്ത് ശതമാനം ലോക്‌സഭ മണ്ഡലങ്ങളിലെങ്കിലും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ വിധി നിര്‍ണയിക്കുമെന്നാണ് സര്‍വ്വെ ഫലങ്ങള്‍. ഇടതനായും വലതുപക്ഷമായും സംഘിയായും സുഡാപിയായും ആം ആദ്മിയായും വെൽഫയർ ആയും  സോഷ്യല്‍ മീഡിയയിൽ  ജീവിക്കുന്ന മലയാളിക്ക് എന്ത് മാറ്റമാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ കഴിയുക.മുക്കിനു മുക്കിനു പാര്‍ട്ടികള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഈ തിരഞ്ഞെടുപ്പുകളില്‍ എന്താണ് ചര്‍ച്ച ചെയ്യപ്പെടുന്നത്?!!!

എല്ലാ ഇംഗ്ലീഷ്അക്ഷരമാലകളിലും കൊണ്ഗ്രെസ്സ് പാർട്ടിക്ക് ഗ്രൂപ്പ് ഉള്ളതിനാൽ ഇപ്പോൾ അറബി ഭാഷയെ കൂടി അശ്രയികേണ്ട ഒരു ഗതികെടിലെക്ക്  എത്തി നില്ക്കുന്നു.മറ്റു പാർട്ടികളിൽ കാലു വാരലും കളംമാറ്റി കളിയും വെട്ടി നിരത്തലും മറ്റും.നേതാകളാവാൻ പെറ്റമ്മയെ പോലും മാറ്റി പറയുന്ന രാഷ്ട്രിയ ഹിജടകൾ.പരസ്പരം ചളിവാരി എറിയുന്നതല്ലാതെ,പാവപ്പെട്ടവന്റെ  ഏതു വിഷയമാണ് ഇവർ ചര്‍ച്ച ചെയ്യുന്നത്.ലക്ഷക്കണക്കിന്‌ കോടികളുടെ ധൂര്‍ത്തും ,അധികാര ദുര്‍വിനിയോഗങ്ങളും നടത്തുന്ന ഇവരൊക്കെ എന്തിന്റെ പേരില്‍ ആണ്  വീണ്ടും വോട്ട്‌ ചോദിക്കുന്നത്. 

ഗുജറാത്തിലെ ഇല്ലാത്ത വികസനം കേജിരിവാൾ പുറം ലോകത്തിനു നൽകിയപ്പോയാണ് ഇല്ലതിനെ പൂഴ്ത്തി വെക്കാനും ഇല്ലാത്തതിനെ ഭംഗിയായി അവതരിപിക്കുകയും ചെയ്യുന്ന Hi Tech മായാജാലമാണ് നമ്മുടെ വാർത്ത മാധ്യമങ്ങൾ എന്ന് നാം തിരിച്ചറിയുന്നത്.മോഡിയെക്കാളും പ്രഗത്ഭനായ മുഖ്യമന്ത്രിയായിരുന്നു ഒരു ഘട്ടത്തിൽ ചന്ദ്രബാബു നായിഡു. നായിഡുവിനെ പ്രധാനമന്ത്രിയാക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം അന്ന് ചിലരൊക്കെ മുഴക്കിയിരുന്നു. ഇന്ന് ആ ചന്ദ്രബാബു നായിഡു എവിടെയാണുള്ളത്?

ഇന്ത്യന്‍ ജനത ഒരു ബദല്‍ രാഷ്ട്രീയ ശക്തിയെ  തേടുകയാണ്.ഇന്ത്യയിലെ 60 കോടിയോള്ളം ജനങ്ങള്‍ രണ്ടു നേരം ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരാണ്. .പട്ടിണി പാവങ്ങളുടെ കണക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തു വിജയകരമായി മുന്നേറുന്നു.പിന്നെ സമാധാന പരമായി ജീവിക്കാന്‍ സാധിക്കാത്ത ഒരു ചുറ്റുപാടിലേക്ക് രാജ്യം കൂപ്പുകുത്തുന്നു.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കുത്തകകളുടെ അടിമകളാണ്.അതുകൊണ്ട് അവരുടെ ഉന്നമനത്തിനാണ് മാറി മാറി വരുന്ന ഗവർമെന്റ്  പ്രാധാന്യം നല്കുന്നത്.


മൗനം വിദ്വാനും വിഡ്ഡിക്കും ഒരുപോലെ ഗുണകരമാവറു
ണ്ട്.ഈ അടവ് നന്നായി അറിയാവുന്ന  പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ്. പട്ടിണിപാവങ്ങൾക്കു  വേണ്ടി അടച്ചുവച്ച വായാണ് അത്. കുറെ വിദ്യാഭ്യാസം ഉണ്ടായിട്ടെന്തുകാര്യം.നമ്മുടെ ഗതി അതോഗതി.രാജ്യത്തിന്റെ നടത്തിപ്പിന് അതാത് കാലത്ത് ആവശ്യമായി വരുന്ന നിയമങ്ങള്‍ നിര്‍മ്മിക്കുക,നിലവില്‍ ഉള്ള നിയമങ്ങള്‍ക്ക് പരിഷ്കരണം ആവശ്യമെങ്കില്‍ അത് ചെയ്യുക.ഒരു നിയമം നിര്‍മ്മിക്കുമ്പോള്‍ അതിന്റെ പരിണിതികള്‍ സൂക്ഷമായി വിശകലനം ചെയ്ത് പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യുക.ഭരണ നിര്‍വ്വഹണം തെറ്റായ ദിശയിലേക്ക് പോകുന്നുവെങ്കില്‍ ഇടപെടുക, ഇതൊക്കെയാണ് വേണ്ടത്. 


സമയം കിട്ടുമെങ്കിൽ നമ്മുടെ നേതകൾ മഹാത്മാ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വായികട്ടെ. നമ്മുടെ രാഷ്ട്രപിതാവ്  മഹാത്മാ ഗാന്ധി പോലും ആഗ്രഹിച്ച ഭരണമായിരുന്നു ഖലീഫ ഉമറിന്‍റെ ഭരണം. തന്‍റെ പ്രജകളുടെ ക്ഷേമമന്വഷിക്കാന്‍ രാത്രികാലങ്ങളില്‍ നാട് നീളെ നടക്കുമായിരുന്നു ഉമർ. ജീവിതച്ചെലവ്‌ അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട്‌ ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല. 


നന്മയെയും തിന്മയെയും കൃത്യമായി അടയാളപ്പെടുത്തി വേര്‍തിരിക്കുന്നതായിരുന്നു ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണം.സര്‍വകാലത്തെയും ഭരണാധികാരികള്‍ക്ക് മികച്ച മാതൃകയായിരുന്നു അദ്ദേഹം.ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം പറയുന്നത് അവർ കഴിവും യോഗ്യതയുമുള്ളവരായിരിക്കണം ,ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടതിന്റെ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയണം.രാഷ്ട്രത്തെ സംരക്ഷിക്കുക, അവിടെയുള്ള ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുക,സംസ്‌കാരം സംരക്ഷിക്കുക തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് രാഷ്ട്രത്തില്‍ ഭരണാധികാരിക്ക്  നിര്‍വഹിക്കാനുള്ളത്.


ധാരാളിത്തം ആഗ്രഹിക്കാത്ത ആര്‍ത്തിയില്ലാത്ത അയല്‍പക്കത്തിനൊപ്പിച്ച്‌ ജീവിക്കാത്ത ഒരു നേതാവ് അതായിരുന്നു ഉമർ(റ).ഇങ്ങനെ ഒരു നേതാവിനെ ഇനിയെന്നാണ് നമ്മുക്ക് കിട്ടുക.
നിഷേധ വോട്ടുകൾ കൊണ്ട് തിരിച്ചറിയട്ടെ ഇവിടുത്തെ കൊടിശ്വരൻമാരായ നേതകൾ. ഒരു തലമുറ വളർന്നു വരുന്നുണ്ട് മാറ്റത്തിന്റെ കൊടുംകാറ്റുമായി.പട്ടിയുടെ വാൽ എത്ര കൊല്ലം കുഴലിൽ ഇട്ടിടും കാര്യമില്ല..എന്നാലും വെറുതെ 
കാത്തിരിക്കാം... 
മാറ്റത്തിനായി...